പുസ്‌തക നിരൂപണം

0
| Saturday, November 3, 2012


ലോകം അതിലൊരു മനുഷ്യന്‍ 


വളരെ ആകസ്മികമായാണ് എം.മുകുന്ദന്റെ ' ലോകം അതിലൊരു മനുഷ്യന് ' എന്ന പുസ്തകം എന്റെ കൈയ്യിലെത്തിയത്. മുകുന്ദന്റെ നോവലുകളുടെ വലിയ ആരാധികയായ എന്റെ സുഹൃത്ത്ഫര്സാനയാണ്തിരുവനന്തപുരം സ്റ്റേറ്റ് ലൈബ്രറിയില്നിന്നും പുസ്തകം തിരഞ്ഞെടുത്തു തന്നത്.വളരെ കാലത്തിനു ശേഷം വായിക്കാന്സാധിച്ച ഒരു യഥാര്ത്ഥ മനുഷ്യന്റെ കഥയാണിത്.

 

ഒറ്റ വാക്കില്ഇത് തിരസ്ക്കാരത്തിന്റെ നോവലാണ്‌. അപ്പുവിന്റെ കഥ. ഡെപ്യുട്ടി സെക്രട്ടറി സദാശിവന് മീനാക്ഷി എന്നാ നാടന്ഭാര്യയില്ഉണ്ടായ സന്താനമാണ് അപ്പു. അവന്ന്ഇരുപത്തിനാല് വയസ്സാകുന്ന വരെയുള്ള കഥയാണ് നോവലിന് വിഷയം. സദാശിവന് മംസ് പിടിപെട്ട് പ്രത്യുല്പ്പാദനശേഷി നഷ്ടമായതിനാല്ഏകാകിയായി വളരാനായിരുന്നു അപ്പുവിന്റെ വിധി. അച്ഛന്റെയും അമ്മയുടെയും കണ്ണിലുണ്ണിയായി നാന്സി എന്ന പരിചാരികയുടെ ലാളനത്തില്അവന്വളര്ന്നു. ഡല്ഹിയിലെ ഏറ്റവും മികച്ച സ്കൂളില്അവനെ ചേര്ത്തു. എല്ലാ ക്ലാസ്സുകളിലും ഒന്നാമനായി അവന്വിജയിച്ചു. സദാശിവന്റെയും മീനാക്ഷിയുടെയും അതിരില്ലാത്ത സ്വപ്നങ്ങള്ക്ക് അവന്നിറം കൊടുത്തു.

 

അവനൊരു ജീനിയസായിരുന്നു. അഞ്ചു വയസുള്ളപ്പോള്‍ 'ഇന്ഫെക്ഷിയസ്സും' 'കണ്ടേജിയസ്സും' തമ്മിലുള്ള വെത്യാസമെന്താണെന്ന് അച്ഛനോട് ചോദിച്ചവനാണ്. എന്നാല്പ്രായം കൂടി വന്നപ്പോള്സ്ത്രീ അവനൊരു ബലഹീനതയായി. ഒന്നുകില്ഒരു സുഹൃത്തായി,കാമുകിയായി, ഭാര്യയായി അവനൊരു പെണ്ണിനെ വേണ്ടിയിരുന്നു. അവന്റെ ജീവിതത്തിലൂടെ പല സ്ത്രീകളും കടന്നു പോയി. പതിനാലാം വയസ്സില്ശാന്ത അമ്മായിയുടെ ഉടുത്തത് പൊക്കിയ അപ്പു തുടര്ന്ന്പതിനഞ്ചാം വയസ്സില്സ്ത്രീസുഖം അറിഞ്ഞു. പൂര്ണ്ണിമയുമായുള്ള പ്രണയവും വിരഹവും നശിപ്പിച്ച അവന്റെ ഭാവി വീണ്ടുക്കാനുള്ള സദാശിവന്റെയും മീനാക്ഷിയുടെയും ശ്രമങ്ങള്വ്യര്ത്ഥമായി

 

എല്ദോറാഡോയിലെ ചുവന്ന വെളിച്ചത്തില്‍  നൃത്തം ചെയ്യുന്ന സര്പ്പസുന്ദരികളുടെ മാറിടിവിലും സ്തൃപീസിലും കമ്പം കയറിയ  അപ്പു സ്വയം നശിച്ചുകൊണ്ടിരുന്നു. അവന്സ്നേഹിച്ചവരെല്ലാം അവനെ ഉപേക്ഷിച്ചു. അച്ഛനും അമ്മയ്ക്കും വിഷമവും വേദനയുമല്ലാതെ മറ്റൊന്നും നല്കാന്അവനു കഴിഞ്ഞില്ല. അവര്കണ്ട സ്വപ്നങ്ങളുടെ പരുദീസയിലെ വിലക്കപെട്ട കനികള്തിന്നവനായ് അപ്പു മാറി. സാത്താനെ പോലെ മദ്യവും, സിഗേര്ട്ടും, ഭാഗും അവന്റെ ഉറ്റ മിത്രങ്ങളായി. സ്വബോധം മറയുവോളം കുടിക്കാനും തോന്നുമ്പോള്വീട്ടില്കയറി ചെല്ലാനും തുടങ്ങി.

 

തുടര്ന്നുള്ള വര്ഷങ്ങളില്നിരവധി സ്ത്രീകള്അപ്പുവിന്റെ ജീവിതത്തിലൂടെ കടന്നു പൊയി ..അവരില്ഒന്നായിരുന്നു അനിത. സോമലാല്എന്നാ കിഴവന്മന്ത്രിയുടെ വെപ്പാട്ടി.അപ്പുവിനു അവള്എല്ലാമായിരുന്നു. അവന്റെ ഹൃദയം മിടിക്കുകയയിരുന്നില്ല അനിതിക്കുകയായിരുന്നു. വീട്ടില്സ്വന്തം മാതാപിതാക്കള്വിശന്ന വയറോടെ ഇരിക്കുമ്പോള്അവന്റെസ്റ്റോരെന്റില്‍ ഇരുന്നു അനിതയെ തീറ്റികുകയായിരുന്നു

 

ശാന്ത അമ്മായിയുടെ മകള്പ്രേമ-അപ്പുവിന്റെ മുറപ്പെണ്-ഒരു ഈയാംപാറ്റയെ പോലെ അപ്പുവെന്ന അഗ്നിയില്പതിച്ചവല്‍-സ്വന്തം കുളി തെറ്റിയ കാര്യം ഒരു നേര്ത്ത പുഞ്ചിരിയോടെ അപ്പുവിനോട് പറഞ്ഞവള്‍-ഒരു പ്രത്യേക മാനസിക അവസ്ഥയില്ഉള്ളവള്‍ .

അപ്പു തകരുകയായിരുന്നു....

വേദന...കുറ്റബോധം....മനസാക്ഷിക്കുത്ത് ...

പ്രേമയുടെ ദുസ്ഥിതിയുടെ കാരണം താനാണെന്ന് മനസിലായപ്പോള്അവന്ആത്മഹത്യക്ക്‌ വരെ ശ്രമിച്ചു.പക്ഷെ അവനെ മരണത്തിനു പോലും വേണ്ടാതായി തീര്ന്നിരുന്നു.

എല്ലാം നശിച്ചതില്മനം നൊന്ത അപ്പുവിന്റെ അച്ഛന്വേദനയോടെ മരിച്ചു മണ്ണായി.

 

വീട്ടുകരെ ധിക്കരിച്ചു താന്വിവാഹം ചെയ്ത അനിതയ്ക്ക് പോലും അപ്പുവിനോട് നീതി പുലര്ത്താന്കഴിയാതെ വന്നപ്പോളേക്കും അപ്പു ആകെ തകര്ന്നിരുന്നു. എല്ലാം നഷ്ടപ്പെട്ട അപ്പു പുതിയ കൂട് തേടി അലയുകയായിരുന്നു...ഒടുവില്റോസ് മേരി എത്തി. അവള്അപ്പുവിനു തണലായി. വെളുത്ത കൂടാരത്തില്സന്തുഷ്ടനായി അപ്പു ഏഴു ദിവസം കഴിച്ചു കൂട്ടി. എട്ടാം ദിവസം നിറകണ്ണുകളോടെ അവര്പിരിഞ്ഞുസ്വന്തം ദ്വീപിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി അവിശ്രാന്തം ശ്രമിക്കുന്ന റോസ് മേരിയുടെ പപ്പയുടെ അടുത്തേക്ക് അപ്പു തന്നെ അവളെ പറഞ്ഞു വിട്ടു.

 


"ഞാന്പരിചയപ്പെടുന്ന ആദ്യത്തെ മനുഷ്യന്നിങ്ങളാണ്. ഇക്കാലമത്രെയും ഞാന്കണ്ടുമുട്ടിയിരുന്നത് വ്യക്തികളെയായിരുന്നു...പേരുകളുടെ ചട്ടക്കൂട്ടില്ജീവിക്കുന്ന വ്യക്തികള്‍...അപ്പു. നിങ്ങള്ക്ക് പേരില്ല. അഥവാ നിങ്ങളുടെ പേര് മനുഷ്യന്എന്ന നാമത്തിന്റെ പര്യായമാണ്."



റോസ് മേരിയുടെ വാക്കുകളിലൂടെ അപ്പു ഉയരുകയായിരുന്നു. ഒരു മനുഷ്യന്ചെയ്തു പോയേക്കാവുന്ന തെറ്റുകള്മാത്രമേ അപ്പു ചെയ്തിട്ടുള്ളൂ. ന്യയികരിക്കാനാവില്ല എങ്കിലും ഇത് മനുഷ്യന്റെ ഒരു പ്രത്യേക അവസ്ഥയാണ്. പശ്ചാത്തലം അംഗീകൃതമായ ധാര്മികമണ്ഡലമല്ലെങ്കില്പോലും, നമുക്ക് തീരെ പരിചയമില്ലാത്ത, തികച്ചും വേര്തിരിക്കപ്പെട്ട ഒരു വ്യക്തിത്വത്തിന്റെ ഉടമയായ അപ്പുവിനെ സ്പഷ്ടമായി വരച്ചുകാട്ടുവാന്എം.മുകുന്ദനു കഴിഞ്ഞിട്ടുണ്ട്. നോവലിന്റെ അവസാന വരികളില്പോലും നിര്നിമേഷത നിലകൊള്ളുന്നു..

"അപ്പു എന്ന മനുഷ്യന്എല്ലാം നഷ്ടമായപ്പോളും  അവസാന ദുരന്തം തേടിക്കൊണ്ട് യാത്ര തുടര്ന്നു. ക്രമേണ പാലം റോഡില്‍, ഡല്ഹിയില്‍, ഭൂമിയില്‍, സൗരയൂധത്തില്‍, ക്ഷീരപദത്തില്‍, ബ്രഹ്മാണ്ഡത്തില്അയാള്അപ്രത്യക്ഷനായി..." 


 

വാക്കുകളുടെ വര്ണനകല്ക്കുപരിയായി മനുഷ്യാവസ്ഥകളെ ഇത്ര നിഷ്കര്ഷതയോടെ അവതരിപ്പികുന്ന ഒരു രചന ഞാന്വായിച്ചിട്ടില്ല. മനുഷ്യ മനസെന്ന റൂബിക്സ് ക്യുബിന്റെ വളവും തിരിവും നേരെയാക്കുവനുള്ള ഒരു കുട്ടിയുടെ ബാലിശത്തോടെ കൃതിയെ അളക്കുവാന്സാധിക്കില്ല. അപ്പുവെന്ന ജീവ തേജസിന്റെ വേദനകളും, ആഗ്രഹങ്ങളുടെ ധ്രുവീകരണവും അത്യുഷ്ണവും അതിശൈത്യവും വിസര്ജിക്കുന്ന ദല്ഹിയിലെ മുന്പെങ്ങോ തകര്ന്നടിഞ്ഞ രാജവംശങ്ങളുടെ കഥകളുറങ്ങുന്ന കൊട്ടകള്ക്കുള്ളില്ഇന്നും മുഴങ്ങി കേള്ക്കുന്നുണ്ടാകം...

 

വിവേകാനന്ദന്‍-മാതൃഭാവത്തിന്റെ മൂര്‍ത്തീഭാവം

2
| Friday, November 2, 2012



നമഃ ശ്രീയതി രാജായ
വിവേകാനന്ദ സൂരയേ
സച്ചിത് സുഖസ്വരൂപായ
സ്വാമിനേ താപഹാരിണേ.
ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ നേതാവ് ഗാന്ധിജിയായിരുന്നെങ്കില്‍ അതിന്റെ ആധ്യാത്മിക നേതൃത്വം സ്വാമി വിവേകാനന്ദനായിരുന്നു. ആധ്യാത്മിക മൂല്യങ്ങള്‍ക്ക്  മനുഷ്യ ജീവിതത്തിന്റെ സര്‍വ്വ മണ്ഡലങ്ങളിലും സജീവമായ പങ്ക് വഹിക്കാനുണ്ട് എന്ന് പാശ്ചാത്യ പൗരസ്ത്യ ലോകങ്ങള്‍ക്ക് ഏറ്റവും മഹത്തായ സന്ദേശം കൊടുത്തതും അദ്ദേഹമായിരുന്നു. സനാതനധര്‍മ്മത്തിലധിഷ്ഠിതമായ ഭാരതത്തിന്റെ ആധ്യാത്മിക ദര്‍ശനങ്ങളുടെ മഹത്വം തന്റെ അനുപമവും ആകര്‍ഷകവുമായ അമൃതവാണിയിലൂടെ ലോകസമക്ഷം അറിയിക്കുന്നതിനായി സ്വയം സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു സ്വാമി വിവേകാനന്ദന്റേത്. അന്ധകാരത്തിലും ആലസ്യത്തിലും മയങ്ങുന്ന ഭാരതീയരെ മഹത്തായ പാരമ്പര്യം ബോധ്യപ്പെടുത്തുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് അതുല്യമാണ്.ഒരേ സമയം സമ്പന്നവും സങ്കീര്‍ണ്ണവുമായ വ്യക്തിത്വത്തിന് ഉടമയായിരുന്ന സ്വാമി വിവേകാനന്ദന്‍ തന്റെ അപാരമായ ബുദ്ധിയും അനന്തമായ ത്യാഗവും അവസാനിക്കാത്ത കര്‍മ്മ കുശലതയും ഒത്തിണങ്ങിയ മഹായോഗിയാണ്.

ഹിന്ദുമതം ഏറ്റവും ശോചനീയമായ അവസ്ഥയിലേക്ക് നിപതിച്ച പത്തൊന്‍പതാം നൂറ്റാണ്ടില്‍ ശ്രീരാമപരമഹംസരും അദ്ദേഹത്തിന്റെ ശിഷ്യനായ വിവേകാനന്ദനും  മതോന്നമനത്തിനു വേണ്ടി വഹിച്ച പങ്ക് നിര്‍ണ്ണായകമായിരുന്നു. 1893-ല്‍ വിവേകാനന്ദന്‍ ഒരു സാധാരണ സന്യാസി എന്ന നിലയില്‍ അമേരിക്കയിലെ ഷിക്കാഗോവില്‍ നടന്ന 'മതങ്ങളുടെ പാര്‍ലമെന്റില്‍'  സംബന്ധിച്ചു. പാശ്ചാത്യരോട് അദ്ദേഹം സര്‍വ്വമതങ്ങളും തമ്മിലുള്ള ഐക്യത്തേക്കുറിച്ച് സംസാരിച്ചു.'അമേരിക്കയിലെ എന്റെ സഹോദരീ സഹോദരന്മാരെ' എന്ന സംബോധന തുടങ്ങിയപ്പോള്‍ത്തന്നെ സദസ്സാകെ കൈയടിയുടെ ശബ്ദത്താല്‍ മുഖരിതമായി. തുടര്‍ന്ന് ഒരു സൂചി വീണാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയോടെ ജനങ്ങള്‍ അദ്ദേത്തിന്റെ വാഗ്‌ദ്ധോരണി കേട്ടിരുന്നു.അത്രയും അര്‍ത്ഥഗര്‍ഭവും ആത്മാര്‍ത്ഥവുമായ ഒരു ആധ്യാത്മിക പ്രഭാഷണം അവരാരും ശ്രവിച്ചിരുന്നില്ല.

 
'യത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവതാഃ' എന്ന മനുസ്മൃതി വാക്യത്തിന്റെ അര്‍ത്ഥവ്യാപ്തി സ്വാമിജിയോളം തിരിച്ചറിഞ്ഞ മറ്റൊരാളില്ല. എവിടെ സ്തീകള്‍ ആരാധിക്കപ്പെടുന്നോ അവിടെ ദൈവങ്ങള്‍ സന്തോഷിക്കുന്നു എന്ന് അദ്ദേഹം ആത്മാര്‍ത്ഥമായി വിശ്വസിച്ചിരുന്നു. ഭാരതം നശിക്കുന്നതിന്റെ മുഖ്യ കാരണം സ്തീകളോടുള്ള സമൂഹത്തിന്റെ അനാദരവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വേദീക കാലഘട്ടത്തില്‍ പുരുഷനോടൊപ്പം സ്ത്രീയ്ക്കും സ്ഥാനമുണ്ടായിരുന്നു. തുടര്‍ന്നു വന്ന കാലഘട്ടത്തില്‍ അതു നഷ്ടമാവുകയും അവര്‍ പിന്‍തള്ളപ്പെട്ടുപോവുകയുമാണുണ്ടായത്.ഒരു പെണ്‍കുട്ടിക്ക് പത്തു വയസ്സു തികയുന്നതിനു മുന്‍പു തന്നെ അവളെ വിവാഹം കഴിപ്പിക്കാന്‍ തിടുക്കം കൂട്ടുന്ന സമൂഹത്തിലാണ് വിവേകാനന്ദന്‍  വിദ്യാഭ്യാസത്തിന്റെ മഹത്വം ഉദ്‌ഘോഷിച്ചത്. സ്ത്രീകളെ ഉദ്ധരിക്കുവാനുള്ള മികച്ച വഴി അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണെന്നും അതു വഴി അവര്‍ക്ക് സ്വന്തം പ്രശ്‌നങ്ങളെ സ്വയം പരിഹരുക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശൈശവ വിവാഹവും സതി പോലെയുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും എല്ലാം തുടച്ചുനീക്കുവാനുള്ള ബൃഹത്തായ ഒരു ശ്രമമായിരുന്നു അത്. സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി ശക്തമായി വാദിച്ച ഉല്‍പ്പതിഷ്ണുവായൊരു ചിന്തകന്‍ കൂടുയായിരുന്നു സ്വാമി വിവേകാനന്ദന്‍. വേദാന്തമല്ലാത്തതെല്ലാമ അന്ധവിശ്വാസമാണെന്നും ഈ വേദാന്തസൂക്തങ്ങളില്‍ അധിഷ്ഠിതമായി സ്ത്രീകള്‍ക്ക് സമൂഹത്തില്‍ മാന്യമായ സ്ഥാനം ലഭിക്കണമെന്നും അദ്ദേഹം വിശ്വസിച്ചത് ഇതുകൊണ്ടാണ്.ആത്മാവിന്റെ ഏകത്വമാണ് എല്ലാ സന്മാര്‍ഗിക തത്വശാസ്ത്രത്തിന്റേ.യും സകല മതങ്ങളുടേയും അടിസ്ഥാനമെന്ന് വിവേകാനന്ദന്‍ പാശ്ചാതിയ പൗരസ്ത്യ ലോകങ്ങളെ അറിയിച്ചു. യേശു ദേവനും അമ്മ മറിയവും തമ്മിലുള്ള  പാരസ്പര്യം ഇതിനുദാഹരണമായി  അദ്ദേഹം ചൂണ്ടിക്കാട്ടി.

സ്ത്രീയെന്നാല്‍ അമ്മയാണ്. നിറമില്ലാത്ത, അതിരില്ലാത്ത, മരണമില്ലാത്ത, അനശ്വരസ്‌നേഹത്തിന്റെ ഉറവിടം. ഓരോ സ്ത്രീയിലേയും മാതൃഭാവത്തേയാണ് സ്ത്രീകളെ ആരാധിക്കുക എന്നതു കൊണ്ട് അദ്ദേഹം വ്യക്തമാക്കിയത്. ഭാരതീയ സ്ത്രീകളില്‍ ഭാര്യയേക്കാള്‍ ശ്രേഷ്ഠ അമ്മയാണ്. യാതൊരു കാരണത്തിന്റെ പേരിലും ഒരിക്കലും അമ്മ സ്വന്തം മകനെ തള്ളിപ്പറയില്ല എന്നതാണ് ഇതിനുള്ള തെളിവായി അദ്ദേഹം ചൂണ്ടിക്കാട്ടിയത്. കേവലമൊരു പൊക്കിള്‍ക്കൊടിയുടെ ബന്ധത്തില്‍ക്കവിഞ്ഞ് മറ്റെന്തൊക്കെയോ അര്‍ത്ഥങ്ങളുള്ള ബന്ധമാണത്.പ്രകൃതിയും സ്ത്രീയും ഒന്നാണെന്ന സങ്കല്‍പ്പം ഉറപ്പിച്ചെടുത്തത് വിവേകാനന്ദനായിരുന്നു. പ്രപഞ്ചത്തെ മുഴുവനും മാതൃഭാവത്തില്‍ അദ്ദേഹം ദര്‍ശിച്ചു. ശക്തിയുടെ ജീവിക്കുന്ന പ്രതിരൂപമാണ് സ്ത്രീ. പ്രപഞ്ചത്തിലെ ഏതൊരു സ്ത്രീക്കും മാതൃഭാവമാണുള്ളത്. എല്ലാം ശക്തിമയമാണ്. അവളാണ് ബുദ്ധി. അവളാണ് സ്‌നേഹം.അവളാണ് ജീവിതം. കാരണം ഒരമ്മയുടെ നിസ്വാര്‍ത്ഥമായ സ്‌നേഹത്തേക്കാള്‍ ഉപരിയായുള്ളത് ഈശ്വരന്റെ സ്‌നേഹം ഒന്നു മാത്രമേയുള്ളു. ഭാരതത്തെ നമ്മള്‍ അമ്മയായി കണക്കാക്കുനിനത് ഇതിനാലാണ്. മാതൃഭാവം എന്നത് ശാന്തഭാവമാണ്. 'നാം എത്രത്തോളം ശാന്തരാകുന്നുവോ, നമ്മുടെ ഞരമ്പുകള്‍ എത്രത്തോളം അക്ഷുബ്ധമാകുന്നുവോ, അത്രത്തോളം നമുക്ക് അന്യരെ സ്‌നേഹിക്കാന്‍ കഴിയും' എന്നാണ്  സ്വാമിജി പ്രഖ്യാപിച്ചത്. ശാന്തഭാവത്തോടെ നേരിടുന്ന ഏതൊരു പ്രശ്‌നവും ലളിതമായിരിക്കുമെന്ന സനാതനതത്വം അദ്ദേഹം ഇതിലൂടെ പറഞ്ഞു തരികയായിരുന്നു.

നൂറിലേറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യന്റെ ശാന്തിയും സമാധാനവും സ്വപ്‌നം കണ്ട ധീരമനീഷിയായിരുന്നു സ്വാമി വിവേകാനന്ദന്‍.ഹൈന്ദവക്ഷേത്രവും മുസ്ലീം പള്ളിയും ക്രൈസ്തവദേവാലയവും സ്‌നേഹത്തിന്റെ സന്ദേശമാണ് പ്രചരിപ്പിക്കുന്നതെന്ന ലളിതമായ തിരിച്ചറിവും നിശ്ചയദാര്‍ഢ്യവും ഇന്നത്തെ ഓരോ ഭാരതീയനും ഉണ്ടാകേണ്ടിയിരിക്കുന്നു. വിവേകാനന്ദ സ്വാമികളുടെ 150-ാമത് ജന്മവാര്‍ഷികമാഘോഷിക്കുന്ന ഈ വേളയിര്‍ അദൈ്വതത്തിലുറച്ച ഒരു ഭാരതത്തെ വാര്‍ത്തേടുക്കാന്‍ നമ്മുക്ക് ഒത്തൊരുമിച്ച് ശ്രമിക്കാം.ഭാരതാംബയുടെ മക്കളെന്ന് അഭിമാനത്തോടെ ഈ ലോകത്തോട് വിളിച്ചു പറയാം. അതിനാകട്ടെ നമ്മുടെ ജീവനും ജീവിതവും...
ഭാരത് മാതാ കീ ജയ്..



കേരളപിറവി തന്ന മധുരം

0
| Thursday, November 1, 2012

 




Fsâ Km-\-c-N-\-bp-sS XpS-¡w H-cp tI-c-f-¸nd-hn Zn-\-t¯m-S-\p-_-Ôn-¨m-bn-cp¶p.
tIc-f-¸n-d-hn-bp-sS 50þma-Xv hmÀ-jn-Iw B-tLm-jn-¨ 2006 \-hw-_À 1\v Rm³ ]Tn-¨ {io \m-cm-b-W sk³-{S kv-¡q-fn-se a-e-bm-fhn-`m-Kw A-²ym-]-Icm-b kn-\n anÊpw {]-Xn-`m anÊpw F-t¶m-Sv h-©n-¸m-«n-sâ Xm-f-¯n H-cp Km-\w X-¿m-dm-¡m³ B-h-iy-s¸«p. kp-lr-¯p-¡-fp-tSbpw A-Ñ-\-½-am-cp-tSbpw kv-t\-l-]qÀ-ham-b \nÀ_-Ôw I-W-¡n-se-Sp-¯v X-¿m-dm¡n-b Cu Km-\w A-kw-»n-bn hn-in-jvTm-Xn-Yn-I-fp-sS ap-¶n B-e-]n-¡p-\m-\p-Å A-hk-cw X-¶ R-§-fp-sS {]n-b-s¸-« {]n³-kn-¸Â A-iz-Xn tZ-h-cmPn-t\m-Sp-Å F-sâ lrZ-bw \n-d-ª \-µnbpw I-S-¸mSpw A-dn-bn-¨p-sIm-Ås«.
sN-dp {]m-b-¯n-se-gp-Xn-b-Xn-b-Xm-I-bm A-Xn-sâ Xm-f-t_m-[w am-{X-ta A-¶p {i-²n-¨pÅp. A-Sp¡pw Nn-«bpw H-¶pw t\m-¡m-sX a-\-Ên tXm-¶nb t]m-se F-gp-Xnb Cu Km-\w ]-IÀ-¶p \ÂIn-b a-[p-c-am-Wv ho-­pw F-s¶ F-gp-¯n-te-¡-Sp-¸n-¨-Xv.

tI-c-f-¯n-sâ 56þma-Xv ]n-d-¶mÄ th-f-bn Rm-s\sâ HmÀ-aI-sf sXm-§-ep-NmÀ-¯n Cu Km-\w tI-c-f-¯n-\p kaÀ-¸n-¡p¶p. sX-äp-Ip-ä-§Ä £-an-¡p-a-tÃm..



tIc-f-KoXw

tIc-f-\m-Sn-sâ-b³-]Xmw ]n-d-¶mÄ Zn\m-tLmjw
H-s¯m-cp-an-¨n-«p \-½Ä¡m-tLm-jn-¨o-Smw.

e-fn-X-I-e-IÄ-¡p hn-in-ã-hy-ànXzw \Â-IoSpw
Zr-iy-Nm-cp-X-bmÀ-s¶m-co ]m-h-\-\mSv.

{]-Pm-t£-aX-ev-]-c\mw a-lm_-en N-{I-hÀ¯n
k-k-t´m-jw `-cn¨-Xo tI-c-f-\m-«nÂ.

Zr-iy-I-e-I-fn ap-¶n \nÂ-¡p-¶Xmw I-YIfn
tI-c-f-\m-Sn-sâ b-i-Êp-bÀ-¯n-Sp¶p.

 
 പണ്ടു ]m-W³ ]mSn-b ]m-«p-I-sfÃmw ho-c³-amcmw
If-cn \m-b-I³-am-cm \n-d-ªn-cp¶p.

{_n-«o-jpIm-tcm-Sp [o-c-am-bn¯-s¶ s]m-cpXn-b
]-g-Èn-cm-Pm h-kn-¨-Xn-hn-sS-¯s¶.

a-e-_mdpw sIm-¨nbpw Xn-cp-hn-Xmw-Iqdpw tNÀ-¶
ssZ-h-¯n-sâ kz-´am-b tI-c-f-\mSv.

{]mNo-\ I-e-I-fp-sS I-e-h-d-bm-Ip¶Xo
tI-c-hr-£-¯n-sâ kz-´w am-_-en-\mSv.

k-I-e a-X-§-fnepw s]-Sp-¶ P-\-§-sfÃmw
ssa-{Xn-tbm-sS I-gn-bp-¶o B-tLm-j-\m-«nÂ.

im-´nbpw k-am-[m-\hpw C-\nbpw sNm-c-n-ªo-Sp-hm³
P-K-Zo-iz-c³ \-t½ A-\p-{K-ln-¡s«.

tI-c-f-\m-Sn-sâ-b-¼Xmw ]n-d-¶mÄ Zn\m-tLmjw
H-s¯m-cp-an-¨p \-½Ä¡m-tLm-jn-¨o-Smw.



 

Copyright © 2010 My blogs- Anju V Padma Blogger Template by Dzignine